১৮ মে বুধবার, ২০১১-এ, সাতজন মন্ত্রী কেরালার নুতুন মন্ত্রীসভায় শপথ নেয়, তবে এই পদে আসীন হবার ক্ষেত্রে বিশেষ কোন উদযাপনের চিহ্ন দেখা যাচ্ছে না।
সম্প্রতি ভারতের রাজ্যসভায় যে নির্বাচন অনুষ্ঠিত হয়েছে, ১৩ মে ২০১১ তারিখে যখন এর ফলাফল প্রকাশ করা হয়, তখন কেরালা এক ইতিহাস সৃষ্টির দ্বার প্রান্তে এসে পৌঁছে। লম্বা সময় ধরে এই প্রদেশের সরকারী দলের বিরুদ্ধে ভোট দেবার ইতিহাস রয়েছে। এবার প্রতিদ্বন্দ্বিতা ছিল খুবই তীব্র, এই নির্বাচনে ১৪০ আসনের রাজ্যসভায় বিজয়ী দল বিরোধী দলের চেয়ে সমান্য কয়েকটি বেশি আসন লাভ করতে সমর্থ হয়। এবারের নির্বাচনে ইউডিএফ (ইউনাইটেড ডেমোক্রেটিক ফ্রন্ট) ৭২ টি আসন এবং এলডিএফ (লেফট ডেমোক্রেটিক ফ্রন্ট ৬৮ টি আসন জিতেছে। কেরালা, রাজনৈতিকভাবে প্রচণ্ড সক্রিয় এক রাজ্য, এই রাজ্যে বিশ্বের দ্বিতীয় এলাকা যেখানে নির্বাচনের মাধ্যমে কমিউনিস্ট সরকার ক্ষমতায় আসীন হয়। সান মারিনো হচ্ছে বিশ্বের প্রথম স্থান যেখানে কমিউনিস্টরা নির্বাচনের মাধ্যমে ক্ষমতা দখল করেছিল।
এই বিবর্ণ জয়, ইন্টারনেট জগতের যারা নির্বাচনের উপর নজর রাখছিল তাদের চেতনাকে হতাশ করেছে এবং একই সাথে খুব অল্প কয়েকজন এই জয় এবং পরাজয়ের কথা উল্লেখ করেছে।
প্রশান্ত এম লিখেছে,
പുറത്തു പോകുന്ന സർക്കാരിലെ മത്സരിച്ച മന്ത്രിമാർക്ക് കിട്ടിയ ഭൂരിപക്ഷം അവരുടെ പ്രവർത്തന മികവിനുള്ള സാക്ഷ്യപത്രമായി. ഭരണ വിരുദ്ധ വികാരമില്ല എന്ന വാദത്തിനു ഇത് അടിവരയിടുന്നു. 2006ൽ തോറ്റ മന്ത്രിമാരിൽ കുഞ്ഞാലി കുട്ടി, മുനീർ, രാമചന്ദ്രൻ മാസ്റ്റർ, ഇ ടി മുഹമ്മദ് ബഷീർ തുടങ്ങി ഒരു നിര തന്നെ ഉണ്ടായിരുന്നു എന്നതു സ്മരണീയം.
চিল_আরা লিখেছে,
കടുത്ത പോരാട്ടമായിരുന്നു!
പക്ഷേ വിചാരിച്ചത് പോലെ നമ്മ ടീം തന്നെ കഷ്ടി ജയിച്ചു കയറി. മെസ്സേജ് ക്ളിയറാണ്..മലയാളികളുടെ “അക്കരപ്പച്ച”സ്വഭാവം മാറി തുടങ്ങിയിരിക്കുന്നു..അഴിമതി വിരുദ്ധത, ട്രാന്‍സ്പെരന്‍സി, നല്ല പ്രവര്‍ത്തനം മുതലായവക്കാണ് കൂടുതല്‍ പ്രാധാന്യം എന്ന് ഈ ഇലക്ഷന്‍ ഒരു പരിധി വരെ തെളിയിക്കുന്നു. UDF നു ആഘോഷിക്കാം, അഹ്ലാദിക്കാം, പക്ഷേ മറക്കരുത്…അടുത്ത അഞ്ച് കൊല്ലം ഏതായാലും LDF കൊണ്ടുപോകും എന്ന മനോഭാവത്തോടെയുള്ള പ്രവര്‍ത്തനം മാറ്റി, ഒന്നാഞ്ഞു പിടിച്ചാല്‍ അടുത്തത് കൂടി ഇങ്ങ് പോരും. വഴി കാട്ടിയ LDF നു നന്ദി!
নাজিম কোচুকাহুন লিখেছে,
ജനം ഇത്ര പക്വതമുറ്റിയവരായി മാറിയെന്ന് പതിവു ജാലവിദ്യകളുമായി തെരഞ്ഞെടുപ്പു ഗോദയിലെത്തുമ്പോള്‍ ഇവരാരും കരുതിയിരുന്നില്ല. അതാണ് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതീക്ഷിച്ചിടത്തോളം എത്തിയില്ലെന്ന് വി.എസും ദീര്‍ഘനിശ്വാസമയച്ചത്. ശരിയായ ജനവിധി ഇതാണ്. ഒരു നൂല്‍പ്പാലത്തിനപ്പുറവുമിപ്പുറവും നിറുത്തിയുള്ള കളി. ഓരോ ഇഞ്ചിലും സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ തെന്നി അഗാധതയിലേക്ക് പതിക്കുമെന്ന ഒരുള്‍ക്കിടിലം ഭരണാധികാരികളെ നേരെ നടക്കാന്‍ പ്രേരിപ്പിക്കും.
বিজু সি.পি লিখেছে,
തിരഞ്ഞെടുപ്പ്- ജയിച്ചത് ജനങ്ങള്‍ മാത്രം
വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ ശക്തികളുമൊക്കെ ചേര്‍ന്ന് പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മിക്ക രാഷ്ട്രീയ കക്ഷികളെയും പരാജയപ്പെടുത്തിക്കൊണ്ട് കേരള ജനത ഈ തിരഞ്ഞെടുപ്പില്‍ വിജയം നേടിയിരിക്കുകയാണ്. കേരളത്തിന്റെ പൊതു മനസ്സ് ഇടതു പക്ഷത്തിനൊപ്പം നിന്നെങ്കിലും അതംഗീകരിക്കാനോ ജനങ്ങള്‍ക്കൊപ്പമെത്താനോ ഇടതു മുന്നണിക്കു കഴിഞ്ഞില്ലെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ മുന്നില്‍ത്തന്നെയാണ്.
অজস্র রাজনৈতিক দলের বাজে প্রদর্শন এবং ধর্মীয় গন্ধের প্রভাব, এবারের রাজনৈতিক প্রক্রিয়াকে উপড়ে ফেলার চেষ্টা করেছিল, তবে সব শেষে কেরালার জনতার জয় হয়েছে। সাধারন মানুষ এখনো বাম দলের সাথে, কিন্তু বাম দল তার পুরোপুরি সুযোগ নিতে পারেনি এবং তারা হেরে গেছে।
তিনি এর সাথে যোগ করেন:
കേരളീയ സ്‌ത്രീ സമൂഹത്തിന്റെ പരാജയം
കുഞ്ഞാലിക്കുട്ടിയും ജോസഫും ഉള്‍പ്പെടെയുളളവര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വോട്ടര്‍മാരുടെ കൂട്ടത്തില്‍ 50 ശതമാനത്തിലധികം സ്‌ത്രീകളാണെങ്കിലും എംഎല്‍ എമാരുടെ കൂട്ടത്തില്‍ അഞ്ചു ശതമാനത്തോളമേയുള്ളൂ സ്‌ത്രീകള്‍.
পশ্চিম বাংলায় কমিউনিস্টদের ঐতিহাসিক পরাজয়, তামিলনাড়ুতে জয়ললিতার বিশাল জয় এবং কেরালায় বিজয়ী দলের সামান্য ব্যবধানে জয়, সব কিছুই রাজনৈতিক দলগুলোর কাছে এক সুস্পষ্ট বার্তা। লোকজন টাকা এবং ক্ষমতায় পেশিশক্তির রাজনীতির মত চলতে থাকা বিষয়গুলোর উপর বীতশ্রদ্ধ হয়ে পড়েছে; তারা দুর্নীতিগ্রস্তদের প্রত্যাখান করেছে এবং অবশেষে তাদের অধিকারের পক্ষে কথা বলছে। রাজনীতিবিদেরা দয়া করে এই বিষয়টি খেয়াল করুন।